ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഷഷ്ഠസ്കന്ധം


  • അദ്ധ്യായം - 01 അജാമിളോപാഖ്യാനം.
  • അദ്ധ്യായം - 02 അജാമിളോപാഖ്യാനം – നാരായണനാമമാഹാത്മ്യം.
  • അദ്ധ്യായം - 03 യമരാജൻ തന്റെ ഭൃത്യന്മാർക്ക് ഹരിനാമമാഹാത്മ്യമുപദ്ദേശിക്കുന്നു.
  • അദ്ധ്യായം - 04 യമരാജൻ തന്റെ ഭൃത്യന്മാർക്ക് ഹരിനാമമാഹാത്മ്യമുപദ്ദേശിക്കുന്നു.
  • അദ്ധ്യായം - 05 നാരദമുനിക്കു് ദക്ഷപ്രജാപതിയുടെ ശാപം.
  • അദ്ധ്യായം - 06 ദക്ഷപുത്രിമാരുടെ വംശപരമ്പര.
  • അദ്ധ്യായം - 07 വിശ്വരൂപനെ ദേവതകൾ ഗുരുവായി സ്വീകരിക്കുന്നു.
  • അദ്ധ്യായം - 08 വിശ്വരൂപൻ ഇന്ദ്രനു് നാരായണകവചമന്ത്രം ഉപദേശിക്കുന്നു.
  • അദ്ധ്യായം - 09 വിശ്വരൂപന്റെ വധവും, വൃത്രാസുരന്റെ വരവും, ദേവന്മാരുടെ ഭഗവദ്സ്തുതിയും.
  • അദ്ധ്യായം - 10 വൃത്രനും ഇന്ദ്രനുമായുള്ള ദേവാസുരയുദ്ധം.
  • അദ്ധ്യായം - 11 വൃത്രാസുരന്റെ അദ്ധ്യാത്മവചനങ്ങൾ.
  • അദ്ധ്യായം - 12 വൃത്രാസുരവധം.
  • അദ്ധ്യായം - 13 ഇന്ദ്രന്റെ പാപനിവൃത്തി.
  • അദ്ധ്യായം - 14 ചിത്രകേതൂപാഖ്യാനം 1
  • അദ്ധ്യായം - 15 ചിത്രകേതൂപാഖ്യാനം 2
  • അദ്ധ്യായം - 16 ചിത്രകേവിനു് നാരദരുടെ മന്ത്രോപദേശവും, സങ്കർഷണമൂർത്തിയുടെ ദർശനവും.
  • അദ്ധ്യായം - 17 ചിത്രകേവിനു് പാർവ്വതീദേവിയുടെ ശാപം.
  • അദ്ധ്യായം - 18 മരുത്തുകളുടെ ഉല്പത്തി.
  • അദ്ധ്യായം - 19 പുംസവനവ്രതാനുഷ്ഠാനവിധി.



  • ഓം തത് സത് 



    ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

    ഗുരൂപദേശം

    ഓം ആമുഖം നമസ്കാരം !... മഹത്തായ മനുഷ്യജന്മത്തിന്റെ ആത്യന്തികമായ ഉദ്ദേശം സംസാരത്തിൽനിന്നും ജീവനെ മുക്തമാക്കുകയെന്നതാ ‍ ണു . അതിന് ആദ്യം ചെയ്യേണ്ടത് , താനാരാണെന്ന് സ്വയത്തോടുതന്നെ ചോദിച്ച് തന്റെ സ്വരൂപത്തെ തിരിച്ചറിയുകയെന്നതാണ് . ഇക്കാര്യത്തിൽ ഭാരതത്തിൽ ജന്മം ലഭിച്ച നാം ലോകത്തിൽ വച്ച് അങ്ങേയറ്റം സുകൃതികളാണു . കാരണം , ലക്ഷോപലക്ഷം ഗുരുക്കന്മാർ ജീവിച്ചിരുന്ന മണ്ണാണ് നമ്മുടേത് . അതുകൊണ്ടാണ് ‘ ഭാ ’ യിൽ രതിയുണ്ടായിരുന്ന അവരുടെ ഈ നാടിനെ ലോകം ഭാരതമെന്ന് വിളിക്കുന്നത് . ലോകത്തിൽ ഭാരതാംബയല്ലാതെ മറ്റൊരു ദേശവും ഇത്രയധികം ജ്ഞാനികൾക്കും , പണ്ഢിതന്മാർക്കും ഗുരുക്കന്മാർക്കും ജന്മം നൽകിയിട്ടില്ല . അതുപോലെതന്നെ മറ്റൊരിടത്തും ഇത്രയധികം ഗ്രന്ഥങ്ങളുണ്ടായിട്ടില്ല . ‘ വ്യാസോച്ഛിഷ്ടം ജഗദ്സർവ്വം ” . മറ്റു മതങ്ങളെയപേക്ഷിച്ച് ഒന്നിൽ കൂടുതൽ ഗ്രന്ഥങ്ങളുള്ളതുതന്നെ , ഹിന്ദുമതമെന്ന് ലോകം വിശേഷിപ്പിക്കുന്ന മഹത്തായ നമ്മുടെ സനാതനധർമ്മത്തിന്റെ , ഒരു കുറവായാണ് ഇന്ന് ചിലരൊക്കെ നോക്കിക്കാണുന്നതു . എന്നാലും , ഇന്ന് ലോകം മുഴുവൻ ഉറ്റുനോക്കുന്നത് മനുഷ്യരാശിക്ക് അന്നും ഇന്നും എന്ന

    4.25 പുരഞ്ജനോപാഖ്യാനം - 1

    ഓം ശ്രീമദ്ഭാഗവതം  ചതുർത്ഥസ്കന്ധം    അ ദ്ധ്യായം  25 ( പുരഞ്ജനോപാഖ്യാനം - 1 )    മൈത്രേയൻ പറഞ്ഞു: “ വിദുരരേ ! പ്രചേതസ്സുകൾക്ക് മഹാദേവൻ ഭഗവദ്തത്വത്തെ പറഞ്ഞുകൊടുത്തു . അവർ വന്ദിച്ചുനിൽക്കുന്ന സമയം രുദ്രൻ അവിടെനിന്നും മറഞ്ഞരുളി . അനന്തരം , പ്രചേതസ്സുകൾ പതിനായിരം വർഷക്കാലം ജലത്തിൽ തപം ചെയ്തുവാണു . എന്നാൽ , ആ സമയം പ്രാചീനബർഹിസ്സാകട്ടെ , പലേതരം സകാമകർമ്മാനുഷ്ഠാനങ്ങൾക്ക് പിന്നാലെയായിരുന്നു . കാരുണ്യവാനായ നാരദമഹർഷി ബർഹിശത്തിന്റെ കർമ്മാസക്തിക്ക് അറുതിവരുത്തുവാനും അദ്ദേഹത്തെ ഭഗവദഭിമുഖമാക്കിത്തീർക്കുവാനുമായി ഒരിക്കൽ അദ്ദേഹത്തിന്റെ കൊട്ടാരം സന്ദർശി ക്കുകയുണ്ടായി. മഹർഷി പ്രാചീനബർഹിസ്സിനോട് ചോദിച്ചു : “ ഹേ രാജൻ !, അങ്ങ് വളരെക്കാലമായി ഇങ്ങനെ പലതരം കാമ്യകർമ്മങ്ങളിൽ ഏർപ്പെട്ടുജീവിക്കുന്നു . എന്താണ് ഈ കർമ്മങ്ങളിലൂടെ അങ്ങ് ലക്ഷ്യമിടുന്നതു ? ജീവിതത്തിൽ സകലരും ആഗ്രഹിക്കുന്നത് ദുരിതങ്ങൾ തീർന്ന് മനസ്സിൽ സന്തോഷവും സമാധാനവുമുണ്ടാക്കുവാനാ ‍ ണു . എന്നാൽ ഇവ രണ്ടും അങ്ങയുടെ ഈ കർമ്മാനുഷ്ഠാനങ്ങളിലൂടെ അസാധ്യമാണെന്ന് മനസ്സിലാക്കുക . ” രാജാവ് പറഞ്ഞു : “ ഹേ മഹർഷേ !, അവിടുത്തെ നിഗമനം സത്യമാണു . എന്റെ മനസ

    5.01 പ്രിയവ്രതന്റെ കർമ്മങ്ങൾ

    ഓം ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം    അ ദ്ധ്യായം  1 ( പ്രിയവ്രതന്റെ കർമ്മങ്ങൾ ) പരീക്ഷിത്ത് മഹാരാജാവ് ശുകദേവനോട് ചോദിച്ചു: “ ഹേ ബ്രഹ്മർഷേ !, ആത്മജ്ഞാനിയായിരുന്ന പ്രിയവ്രതമഹാരാജൻ ഏത് സാഹചര്യത്തിലായിരുന്ന് വീണ്ടും ഗൃഹസ്ഥാശ്രമജീവിതത്തിലേക്ക് മടങ്ങിയതു ? അദ്ദേഹം ജീവന്മുക്തന്മാനായ ഒരു മഹാത്മാവായിരുന്നല്ലോ !. ഭഗവാനിൽ അഭയം പ്രാപിച്ചവർ സദാ ആ പാദപത്മങ്ങളുടെ ഛായയിലായിരിക്കും ജീവിക്കുക . അവർ ഒരിക്കലും കുടുംബജീവിത ത്തിലെ നൂലാമാലകളിൽ ചെന്ന് പെടുവാനാഗ്രഹിക്കില്ല . എന്നാൽ പ്രിയവ്രതമാഹാരജനാകട്ടെ , ഗൃഹാന്ധകൂപത്തിൽ പെട്ട് പുത്രദാരങ്ങളൊടൊത്ത് എത്രയോ വർഷങ്ങളാണ് വൃഥാവിലാക്കിയതു !. ഹേ ബ്രാഹ്മണോത്തമാ !, മറ്റൊരു സന്ദേഹമുള്ളത് , ഗൃഹസ്ഥാശ്രമത്തിൽ അങ്ങേയറ്റം രമിച്ച് ജീവിച്ച പ്രിയവ്രതൻ പിന്നീടെപ്പോൾ , എങ്ങനെയായിരുന്ന് വീണ്ടും ഭഗവാന്റെ ഉത്തമഭക്തനായി മാറിയതു ? ” ശുകദേവൻ മറുപടി പറഞ്ഞു : “ ഹേ രാജൻ !, അങ്ങയുടെ ചോദ്യം സ്പഷ്ടമാണു . ഭഗവദ്ഭക്തന്മാർ എപ്പോഴും ആ ഉത്തമശ്ലോക ന്റെ മഹികളിൽ മാത്രം ആശ്രയം കൊള്ളുന്നവരാണു . കാ ‍ രണം , ആ കഥാമൃതം സദാ ഭക്തന്മാരുടെ ഹൃദയത്തെ രമിപ്പിച്ചുകൊണ്ടേയിരിക്കുന്നു . എന്നാൽ , ചില പ്